തെക്കന്‍ ഗാസയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യുഎന്‍ സംഘത്തിനുനേരെ ഇസ്രായേല്‍ ആക്രമണമുണ്ടായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തില്‍ സഞ്ചരിച്ചിട്ടും ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണം ബന്ദികളുടെ മോചനം വീണ്ടും അനിശ്ചിതതത്വത്തിലാക്കിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം